Friday, September 21, 2012

ലൈഗികാരോപണവും നാല് സാക്ഷിയും


ലൈഗികാരോപണവും നാല് സാക്ഷിയും
( ദുബായ് സലഫി എന്ന വ്യാജനാമം സീകരിച്ച ഒരു മടവൂരി അലങ്കില്‍ ചെകനൂരി ആശയകാരന്റ്റെ ഖുര്‍ആന്‍ പരിഹാസതിന്നുള്ള മറുപടി)


Quote <<Dubaii Salafi 4 സാക്ഷികള്‍ ഇല്ലാതെ നിനക്ക് എന്ത് അര്‍ഹാതയന്നു പറയാന്‍ നീ കണ്ടിട്ടുണ്ടോ പലത് ചെയ്തത് ?>>നിങ്ങളുടെ അടുത്ത ബന്ടുവായ ഒരു പെണ്‍കുട്ടി ടാക്സിയില്‍ യാത്ര ചെയ്യുമ്പോള്‍ ,ടാക്സി ഡ്രൈവര്‍ കേറി പിടിച്ചു..വീട്ടില്‍ വന്നു പരയ്മ്പോള്‍ ,,നീ ഇങ്ങനെ പറയുമോ ''ആ ടാക്ഷി ഡ്രൈവര്‍ നല്ല മുസ്ലിം ആണ്..നിനക്ക് അങ്ങനെ ചെയ്തതിനു നീ നാല് സാക്ഷി കൊണ്ട് വരണം..അല്ലെങ്കില്‍ നിനക്ക് ഞാ എണ്പതു അടി അടിക്കും"" എന്ന് .ഉത്തരം പറയൂ..>> Unquote

ദുബൈയികാരന്‍ ഇസ്ലാമിലെ ശരിയത്ത് നിയമതെയാണ് ഇവിടെ പരിഹസികുന്നത്. വേഭ്യചാരാരോപണം ഉണ്ടാവുമ്പോള്‍ അതിന്നു നാല് സാക്ഷികളെ ഹാജരാകണം എന്ന് പറഞ്ഞത് അല്ലാഹുവാണ്. അതിന്ന്‍ സാധികാതെ വരുന്ന ആരോപകാന് 80 അടി നല്‍കുക്കയും പിന്നീട്ട് ഒരികലും ആ വ്യക്തിയുടെ സത്യാ സാക്ഷ്യം സീകരികുവാന്‍ പാടിലാതതുമാണ് എന്ന് നിയമാകിയിരികുന്നത് അല്ലഹുവിന്റ്റെ കല്പനയാണ്.. ഒന്നും കൂടി വ്യക്തമാകി പറഞ്ഞാല്‍ രണ്ടു പേര്‍ ശാരിരിക്ക ബന്ധത്തില്‍ ഏര്‍പെടുന്നത് എങ്ങിന്നെയോ ദുബായ് സലാഫി കണ്ടു പിന്നെ അത് ആളെ കൂട്ടി കാണിക്കാന്‍ ശ്രമിച്ചപ്പോള്‍ വേറെ രണ്ടു പേരെ കൂടി മാത്രമേ കിട്ടിയിള്ളൂവെങ്കില്‍ മിണ്ടാന്‍ പാടില്ല. ഇനി വിളിച്ചു പറഞ്ഞു അത് ഷരിയാ കോടതിയില്‍ കേസായിയാല്‍ അവിടെ ശിക്ഷികപെടുക്ക ആരോപണ വിധേയമായ ആ സ്ത്രീയും പുരുഷനുമല്ല മറിച്ചു പാവം ഈ വഷളത്തരം വിളിച്ചു കൂവിയ ദുബായിസലാഫി ആവും കാരണം വേണ്ടത്ര സാക്ഷികളെ ഹാജരാകുവാന്‍ സാധിച്ചില്ല എന്നത് കൊണ്ട് തന്നെ. 
ഇനി ഒരു സ്ത്രിയെ ടാക്സി ഡ്രൈവര്‍ കയറി പിടിച്ചു ബാലാല്‍കാരം ചെയ്‌താല്‍ അലങ്കില്‍ ചെയാന്‍ ശ്രമിച്ചാല്‍ അതിന്നു നാല് സാക്ഷി വേണം എന്ന് ആരാണ് ദുബായി ശൈകെ താങ്കളോട് പറഞ്ഞത്?!!വെഭിച്ചരികുന്നതിന്റ്റെയും ബലാല്‍സംഗം അഥവാ രൈപ്പിന്റ്റെയും ഇസ്ലാമിക്ക നിയമ നടപടി ക്രമതിന്നു വിത്യാസമുണ്ട്. ബലാല്‍സംഗത്തെ പണ്ഡിതന്മാര്‍ വ്യാഖ്യാനിച്ചിട്ടുളത് വെഭിചാരതിന്റ്റെ മാത്രം ഖുറാന്‍ വചനങ്ങള്‍ കൊണ്ടല്ല മറിച്ചു സുറത്തു മാഹിദയിലെ 33 വചനം കൊണ്ടും കൂടിയാണെന്ന് കാണാം .അതായത് "അല്ലാഹുവോടും അവന്‍റെ ദൂതനോടും പോരാടുകയും, ഭൂമിയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം അവര്‍ കൊന്നൊടുക്കപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ, അവരുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി മുറിച്ചുകളയപ്പെടുകയോ, നാടുകടത്തപ്പെടുകയോ ചെയ്യുക മാത്രമാകുന്നു. അതവര്‍ക്ക്‌ ഇഹലോകത്തുള്ള അപമാനമാകുന്നു. പരലോകത്ത്‌ അവര്‍ക്ക്‌ കനത്ത ശിക്ഷയുമുണ്ടായിരിക്കും"
ചുരുക്കി പറഞ്ഞാല്‍ ഒരു സ്ത്രിയെ ടാക്സി ഡ്രൈവെരോ മറ്റു ആരുമാകട്ടെ ബലമായി അക്രമത്തിലൂടെ കിഴ്പെടുതുകയും പിന്നീട്ട് ബലാല്‍സംഗം ചെയുക്കയും ചെയ്‌താല്‍ ആയാള്‍കെതിരിലുള്ള ശിക്ഷ രണ്ടാണ് ഒന്ന് സിനയുടെ മത വിധിയും പിന്നെ ആ സ്ത്രീയെ അക്രമിച്ചതിന്നും. ഇനി അക്രമം മാത്രമാണ് ആരോപിക്കപെടെതെങ്കില്‍ ജഡ്‌ജിക്ക് മുകളില്‍ പറഞ്ഞ ആയതില്ലേ നാലില്‍ എതെകിലും ശിക്ഷാവിധി നടപാകാവുന്നതാണ്.കൂടുതല്‍ അറിയാവുന്നവന്‍ അല്ലാഹുവാണ്.
താങ്കളെ പോലുള്ള അവിവേകികളോട്, കണ്ടതും കേട്ടതും ഏറ്റടുത്തു പ്രച്ചരിപിക്കുനവരോട് എന്നിക്ക് പറയാനുള്ളത് അള്ളാഹു ഖുര്‍ആനില്‍ പറഞ്ഞ ചില  വചനങ്ങള്‍ ആണ്..
"പതിവ്രതകളും (ദുര്‍വൃത്തിയെപ്പറ്റി) ഓര്ക്കു്ക പോലും ചെയ്യാത്തവരുമായ സത്യവിശ്വാസിനികളെപ്പറ്റി ദുരാരോപണം നടത്തുന്നവരാരോ അവര്‍ ഇഹത്തിലും പരത്തിലും ശപിക്കപ്പെട്ടിരിക്കുന്നു; തീര്ച്ചു. അവര്ക്ക് ‌ ഭയങ്കരമായ ശിക്ഷയുമുണ്ട്‌.
“തീര്‍ച്ചയായും സത്യവിശ്വാസികള്‍ക്കിടയില്‍ ദുര്‍വൃത്തി പ്രചരിക്കുന്നത്‌ ഇഷ്ടപ്പെടുന്നവരാരോ അവര്‍ക്കാണ്‌ ഇഹത്തിലും പരത്തിലും വേദനയേറിയ ശിക്ഷയുള്ളത്‌. അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല.”

No comments: